ഒരു സുഹൃത്തു അയച്ചു തന്ന അനുഭവകുറിപ്പാണ് ഈ കഥയിൽ വർണ്ണിക്കാൻ പോകുന്നത്. നമുക്ക് അയാളെ സുരേഷ് എന്ന് വിളിക്കാം. 28 വയസ്സ്. സുരേഷ് പട്ടാളത്തിൽ നഴ്സിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ജമ്മു (J&K) എന്ന സ്ഥലത്താണ് ഡ്യൂട്ടി.
അവിടെ ഒരു വാടകവീട്ടിൽ ഭാര്യാസമേതൻ ആയിരുന്നു. ഭാര്യ പ്രസവത്തിനായി പോയപ്പോൾ വാടകവീട്ടിൽ സുരേഷ് ഒറ്റക്കായി. വീട്ടുകാരും അതിനോട് ചേർന്ന് താമസിക്കുന്നു.
ഒരു നാലുകെട്ട് മോഡൽ വീട്. ഇടയ്ക്കു വിശാലമായ ഒരു നടുമുറ്റവും മൂന്ന് വശവും മുറികളും ഒരു വശത്തു പൊക്കമുള്ള മതിലും പടിപ്പുരയും.
വീട്ടുകാർ ആയുള്ളതു 60 വയസ്സിനു മുകളിൽ പ്രായമുള്ള ശർമ്മാജിയും അയാളുടെ 55 വയസ്സോളം പ്രായമുള്ള ഭാര്യയും. മക്കളെയൊക്കെ കെട്ടിച്ചയച്ചു. വല്ലപ്പോഴും വരും.
ശർമ്മാജി പഞ്ചാബിൽ ഒരു ഹോട്ടൽ നടത്തുന്നു. മാസത്തിൽ 3 -4 ദിവസം വീട്ടിൽ വരും. വരുമ്പോഴൊക്കെ സുരേഷിന്റെ കൂടെ വൈകിട്ടു രണ്ടു പെഗ് വീശാനും കൂടും.
സുരേഷിന്റെ നോൺ-വെജ് ഭക്ഷണം ഒക്കെ രണ്ടു പേർക്കും നല്ല ഇഷ്ടമാണ്. ശർമ്മാജി VISIT കഴിഞ്ഞു പോകുമ്പോൾ സുരേഷിനോട് പറയും നീതുവിനെ (ശർമ്മാജിയുടെ വൈഫ്) നോക്കണേ ഒറ്റക്കെയുള്ളൂ,
സുരേഷ്
പറയും "അതിനെന്താ ആന്റിയെ ഞാൻ നോക്കി കൊള്ളാം".
ഒരിക്കൽ നീതുവാന്റി കാൽ തെന്നി വീണു. കാലിന്റെ കുഴയിൽ ഉളുക്കുണ്ടായി. ശർമ്മാജിയും സുരേഷും കൂടി സുരേഷ് ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിൽസിപ്പിച്ചു. നീതുവാന്റിക്ക് ശരീരം കുറച്ചു കൂടുതൽ ആണ്. 95 Kg.
വീട്ടിൽ വന്നതിനു ശേഷം വൈകും നേരം സുരേഷാണ് ആന്റിയുടെ കാലിൽ മരുന്ന് പുരട്ടുന്നതും ബാൻഡേജ് കെട്ടുന്നതും ഒക്കെ. അപ്പോഴൊക്കെ നീതുവാന്റിയുടെ കണങ്കാലിന്റെ നിറവും വണ്ണവും മൃദുത്വവും ഒക്കെ സുരേഷിനെ കൊതിപ്പിച്ചിട്ടുണ്ട്. നല്ല ചുവുന്നു തുടുത്ത കാലുകൾ.
ശർമ്മാജി വൈകുംനേരം സുരേഷിന്റെ അടുത്ത് വീശാൻ വരുമ്പോൾ രണ്ടു ഗ്ലാസുകൾ കൊണ്ട് വരും. ഒരു ഗ്ലാസിൽ കുറച്ചൊഴിച്ചു പുള്ളിക്കാരൻ സ്വന്തം മുറിയിലേക്ക് കൊണ്ടുപോകും.
ഒരിക്കൽ സുരേഷ് ചോദിച്ചു
"ശർമ്മാജി ഗ്ലാസിൽ കൊണ്ട് പോകുന്നത് പിന്നീട് കഴിക്കാൻ വേണ്ടിയാണോ. ആവശ്യമുള്ളത് ഇവിടെ ഇരുന്നു കഴിക്കാമല്ലോ."
അപ്പോൾ ശർമ്മാജി ഒരു കള്ളച്ചിരിയോടെ പറഞ്ഞു ഇടയ്ക്കു ലേശം നീതുവാന്റിക്ക് കൊടുക്കും എന്ന്.
സുരേഷ് പറഞ്ഞു
"ഓഹോ.. അപ്പോൾ ശർമ്മാജി പോയിക്കഴിഞ്ഞാലും