.
"‘എന്താ വാച്ച് വാങ്ങാൻ വന്നതാണോ …"‘
ചെവിയിൽ ചൂടുള്ള ശ്വാസം തട്ടിയപ്പോൾ സുലേഖ ചുവന്നു തുടുത്തു . മെലിഞ്ഞു വെളുത്ത നീലക്കണ്ണുള്ള യാസിൻ.
"‘ഹേയ് …റീചാർജ്ജ് ചെയ്യാൻ വന്നതാ …"" ചെറിയൊരു കിതപ്പോടെ അവൾ പറഞ്ഞിട്ട് , വാച്ചിന്റെ മുകളിലെ ഗ്ലാസ് തട്ടിൽ അവന്റെ പ്രതിബിംബം നോക്കി . നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി , വെട്ടിയൊതുക്കിയ താടി . പുറകിൽ മുടി ബാന്റിട്ടിരിക്കുന്നു .
"‘എത്ര നാളത്തേനാ റീചാർജ്ജ് … ഹസ് വരുന്നത് വരേക്ക് ഞാൻ ചാർജ്ജ് ചെയ്യട്ടെ …"‘
"‘ഊഹ് …"’ അവന്റെ ശ്വാസമടിച്ചപ്പോൾ തുടങ്ങിയ പൂറിലെ തരിപ്പ് കൂടുന്നു .
"ഏത് നമ്പറിനാ ചാർജ്ജ് ..അതിത്ര പെട്ടന്ന് തീർന്നോ …"‘
"അതല്ല ..എന്റെ നമ്പറിനാ …"
"‘ ഞാൻ ചെയ്തേക്കാം സുലൂ …തിരക്കുണ്ടോ തനിക്ക് ?"
"‘ഹ്മ്മ് ..എന്തിനാ ?"’ സുലേഖ വാച്ചുകൾ നോക്കുന്ന പോലെ തന്നെ നിന്നുകൊണ്ട് ചോദിച്ചു .
"" താൻ അപ്പുറത്തേക്ക് പൊയ്ക്കോ … ഞാനിപ്പോ വരാം, …"" അത് കേട്ടതേ സുലേഖയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി . യാസീന്റെ മൊബൈൽ ഷോപ്പിനപ്പുറത്തൊരു കോഫീ ഷോപ്പുണ്ട് .അതും അവന്റെയാണ് . അവിടേക്കാണ് ക്ഷണം .
"‘വേണ്ട ..ഞാൻ പോവാണ്
. വേറെ കടേലും കേറാനുണ്ട് ."‘
"‘സുലു …ഒരു ഷേക്ക് അടിക്കുന്ന സമയം താടോ തന്നെ കാണാൻ …കൊതിയായിട്ടല്ലേ "" അത് കേട്ടപ്പോൾ അവൾ പൂത്തുലഞ്ഞു .
ഇക്ക അങ്ങനെ ഉള്ള പുന്നാര വർത്തമാനമൊന്നുമില്ല . ഇതേവരെ താനാരെയും പ്രണയിച്ചിട്ടുമില്ല . പഠിക്കാൻ മിടുക്കിയായിരുന്നത് കൊണ്ട് പ്ലസ് ടൂ തോറ്റപ്പോഴേ പഠനം നിർത്തി . പ്ലസ് ടൂ വരെ പോയതും ഗേൾസ് സ്‌കൂളിൽ . വീടിനടുത്തുള്ള മൂന്നാലു പിള്ളേര് പുറകെ ഉണ്ടായിരുന്നെങ്കിലും എവിടേക്കെങ്കിലും പോകുമ്പോൾ ഉപ്പയോ ഉമ്മയോ ആങ്ങളമാരോ ഉണ്ടായിരുന്നതിനാൽ അവരുടെ ശല്യം മുളയിലേ കരിഞ്ഞു . പിന്നെ ഉടനെ തന്നെ നിക്കാഹും .
രണ്ട് മാസങ്ങൾക്ക് മുൻപാണ് വീട്ടിൽ പോയിട്ട് വന്നിറങ്ങിയ താൻ ചാർജ്ജ് ചെയ്യാൻ കയറിയത് . ഫ്ലെക്സി ചെയ്തേക്കാമെന്ന് പറഞ്ഞു നമ്പർ എഴുതി എടുത്തു . മൂന്നാല് ദിവസം കഴിഞ്ഞൊരു കോൾ . " ആബിദാ ഞാനിന്ന് വരൂല്ല . ഉമ്മാടെ മരുന്ന് ഷുക്കൂറിനോട് പറഞ്ഞിട്ടുണ്ട് . ഓന്റെ കടേൽ പോയി വാങ്ങാൻ " .പറഞ്ഞു തീർന്നതും കോൾ കട്ടായി .ഇടക്ക് വല്ലപ്പോഴും റോങ് നമ്പർ വരാറുണ്ട് എങ്കിലും ഇത് ഉമ്മയുടെ മരുന്നിന്റെ കാര്യമായത് കൊണ്ട് കുറച്ചാലോചിച്ചതിന്