ഉണ്ടാക്കിക്കൊള്ളാം. ഒരിക്കലും അമിച്ചീടെയോ പെങ്ങടെയോ കണ്ണു നിറയാൻ ഇട വരരുത്. കഴിയുന്ന കാലം വരെ അവരെ പൊന്നു പോലെ നോക്കണം. ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ…. "ജോജോ… ജോജോയെ…." ലീലചേച്ചിയുടെ വിളി അവനെ ചിന്തകളിൽ നിന്നുമുണർത്തി. സംഗീതേട്ടന്റെ അമ്മ ലീലചേച്ചിയെ വീട്ടിൽ തനിച്ചാക്കിയാണ് ആ മലരൻ പെണ്ണുമ്പിള്ളേനേം കൊണ്ട് തെണ്ടാൻ പോയത്. ആ, സംഗീതേട്ടനെ പറഞ്ഞിട്ട് കാര്യമില്ല. പുള്ളീടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. മാളുച്ചേച്ചിയെ കെട്ടിക്കൊണ്ട് വന്നതിന്റെ പിറ്റേന്ന് തുടങ്ങിയതാ ലീലചേച്ചി അവരോട് പോരെടുക്കാൻ. മിക്ക ദിവസവും പണിക്ക് വരുമ്പോൾ ആ വീട്ടിൽ നിന്ന് അമ്മായിയമ്മയുടെയും മരുമോളുടെയും ഉച്ചത്തിലുള്ള ബഹളം കേൾക്കാം. "നല്ല പ്രായത്തിൽ കേട്ട്യോൻ ചത്തതിന്റെ കഴപ്പാ തള്ളക്ക്." ഒരിക്കൽ മാളുച്ചേച്ചി ഒച്ചപ്പാടിന്റെയിടക്കു പുറത്തോട്ടിറങ്ങി വന്നപ്പോൾ പിറുപിറുത്തത് ഉമ്മറത്ത് പത്രം വായിച്ചു കട്ടനും കുടിച്ചിരുന്നപ്പോൾ കേട്ടു. താൻ കേട്ടെന്ന് മനസ്സിലായപ്പോൾ ഒന്നും മിണ്ടാതെ ചിരിച്ചുംകൊണ്ട് അകത്തേക്ക് കയറിപ്പോവുകയും
ചെയ്തു. പക്ഷെ തന്നോടുള്ള പെരുമാറ്റത്തിൽ അവർ അത്ര ഭയങ്കരിയാണെന്ന് ഒരിക്കലും തോന്നീട്ടില്ല. ഒരു അമ്പതിനടുക്കേ പ്രായം വരും ലീലചേച്ചിക്ക്. എപ്പോഴും മുറുക്കാൻ ചവച്ചു, സെറ്റ് മുണ്ടും ബ്ലൗസും ഇട്ട്, മാറ് മറക്കാതെ ആ വലിയ ചക്ക മുലകളും തുളുമ്പിച്ച് അടുത്തു വരുമ്പോളും അവരോട് അങ്ങനെ പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. ഇടക്കിടെ വർത്തമാനത്തിൽ അശ്ലീലച്ചുവയും ദ്വയാർത്ഥങ്ങളും ഒളിപ്പിച്ചിട്ടില്ലേ എന്ന് പലപ്പോഴും തോന്നീട്ടുണ്ട്. പക്ഷെ ഈ പ്രായത്തിലുള്ള സാധാനങ്ങളിലൊന്നും തനിക്ക് താൽപര്യമില്ല. തൂങ്ങി ഉടഞ്ഞ മുലയും, വരണ്ടുണങ്ങിയ പൂറും… ഹോ… ആലോചിക്കാൻ വയ്യ. "എട ജോജോയെ…. നീയെന്താലോചിച്ചോണ്ട് ഇരിക്കുവാടാ? ഇങ്ങു വന്നേ…" വീടിന്റെ ഉമ്മറത്ത് നിന്നും ലീലചേച്ചി നീട്ടി വിളിച്ചു. ജോജോ ഇരുന്ന ഇരുപ്പിൽ തിരിഞ്ഞു നോക്കി. ലീലചേച്ചി വെള്ള മുണ്ടും മജന്ത കളർ ബ്ലൗസും ഇട്ട് വായിലെ മുറുക്കാൻ മുറ്റത്തേക്ക് കാർക്കിച്ചു തപ്പിക്കൊണ്ട് എളിക്ക് കയ്യും കൊടുത്തു അവനെ നോക്കി നിൽക്കുവാണ്. വർഷോപ്പിൽ നിന്ന് നോക്കിയാൽ അവർക്കവനെയും അവനവരെയും നല്ല വ്യക്തമായി