കാത്തിരിക്കുകയാണല്ലേ?"
ഇടിവെട്ടേറ്റത് പോലെ അവളുടെ മുഖം ആകെ മാറി. മുഖത്ത് നിന്ന് ചോരയെല്ലാം വാർന്ന അവസ്ഥ.
കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നിട്ട് പെട്ടെന്ന് അവിടെ നിന്ന് സ്ഥലം കാലിയാക്കി.
ഞാൻ ആകെ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായി.
അവളുടെ ഫോണിൽ വിളിച്ചെങ്കിലും ഡിസ്കണക്ട് ചെയ്തു. വാട്ട്സ്ആപ്പിലും മെസഞ്ചറിലുമൊക്കെ മെസേജ് അയച്ചിട്ടും പിറ്റേന്ന് രാവിലെ വരെ ഒരു മറുപടിയും ലഭിച്ചില്ല.
വൈകുന്നേരമായപ്പോൾ ഒരു മെസേജ് കിട്ടി. "പറ്റിച്ചതാണല്ലേ?" എന്ന് പറഞ്ഞ്.
അന്ന് രാത്രി ഷാജഹാൻ വരുമെന്നറിയാമായിരുന്നതിനാൽ ഞാൻ മെസേജ് അയക്കാൻ പോയില്ല.
ശനിയാഴ്ച അവൻ കമ്പനി ആവശ്യത്തിന് സുഹാറിൽ പോകുമെന്ന് അറിയാമായിരുന്നതിനാൽ അടുത്ത ദിവസം വാട്ട്സ്ആപ്പിൽ പറഞ്ഞു, "ശനിയാഴ്ച ഉച്ചയാകുമ്പോൾ ഞാൻ വീട്ടിൽ വരും. കുറച്ച് സംസാരിക്കാനുണ്ട്."
വരാനോ വരാതിരിക്കാനോ പറഞ്ഞില്ല. മൗനം സമ്മതമെന്ന മട്ടിൽ ശനിയാഴ്ചയാകാൻ ഞാൻ കാത്തിരുന്നു.
11 മണി ആയപ്പോൾ ഷാജഹാനെ ഒന്ന് വിളിച്ചു നോക്കി. ഞാൻ സുഹാർ എത്താനായെന്ന് അവൻ പറഞ്ഞപ്പോൾ ഒരു ധൈര്യം വന്നു.
ട്രാക്ക്
പാൻറും ടീഷർട്ടും ധരിച്ച് പതുക്കെ റൂമിൽ നിന്ന് പുറത്തിറങ്ങി.
കളി കിട്ടിയാലുള്ള സൗകര്യമോർത്ത് അടിയിൽ ഒന്നും ഇട്ടില്ല. അവരുടെ ഫ്ലാറ്റ് മൂന്നാം നിലയിൽ സ്റ്റെപ്പ് കയറി ചെല്ലുന്നിടത്ത് തന്നെയായിരുന്നു. കൂടുതലും നോർത്ത് ഇന്ത്യൻസുമായിരുന്നു അവിടെ താമസിച്ചിരുന്നത്.
ബെല്ലടിച്ചു. കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമില്ലാതെ വന്നപ്പോൾ രണ്ട് വട്ടം കൂടി അടിച്ചു.
കുറച്ചു കഴിഞ്ഞ് എന്റെ ജാസ്മി വാതിൽ തുറന്നു. കറുത്ത ഫുൾ പാവാടയും പിന്നിൽ ഹുക്കുള്ള വെളുത്ത ടോപ്പുമായിരുന്നു വേഷം. തലയിൽ തട്ടം ചുറ്റിയിട്ടിട്ടുണ്ടായിരുന്നു.
അവൾ എന്റെ മുഖത്ത് നോക്കാതെ വാതിൽ തുറന്നിട്ട് ഹാളിലേക്ക് പോയി.
ഞാൻ പതുക്കെ അകത്ത് കയറി മുറി അടച്ചുകുറ്റിയിട്ടു. കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോൾ കുറച്ച് നേരത്തേക്ക് ഡെകെയറിൽ കൊണ്ടുപോയി ആക്കി എന്ന് പതുക്കെ മറുപടി പറഞ്ഞു.
ദിവാൻ കോട്ടിൽ ഇരിക്കുകയായിരുന്ന ജാസ്മിയുടെ അടുത്ത് ഞാൻ പോയി ഇരുന്നു. എന്നിട്ട് വിളിച്ചു,
"ജാസ്മി.."
മറുപടിയില്ല. അവൾ തലതാഴ്ത്തി തന്നെ ഇരുന്നു.
പതുക്കെ അവളുടെ ഇടത്തേ