കല്യാണത്തിന്റന്ന് യാത്രപറയാൻ നേരം എന്നെ ഏറ്റവും കൂടുതൽ കെട്ടിപിടിച്ച് കരഞ്ഞതും അച്ഛൻ തന്നെ! പാവം അച്ഛൻ.. അല്ലെങ്കിലും ഈ ആണുങ്ങളെ സ്വഭാവമൊന്നും പറയാൻ പറ്റില്ല.
ഇവിടെയുമുണ്ട് ഒരാൾ… അരുൺ. ഭർത്താവിന്റെ അനിയനാണ്.. പതിനെട്ട്വയസ്സുണ്ട് എന്നാലും ടീനേജ് പിള്ളേരെപോലെ കുണുങ്ങിയുള്ള നടത്തവും സംസാരവുമൊക്കെയാണ്. എന്നെ ഭയങ്കര ഇഷ്ടവും ബഹുമാനമൊക്കെയാണ്. എനിക്കും ഇഷ്ടമൊക്കെയാണ്..പക്ഷെ ചിലപ്പോളൊക്കെ അവന്റെ കണ്ണുകൾ എൻ്റെ വിരിഞ്ഞ മാറിടത്തിലും നിതംബത്തിലുമൊക്കെ അലഞ്ഞ് നടക്കുന്നത് ഞാൻ കാണാറുണ്ട്. ഇതൊന്നും ഞാൻ ശ്രദിക്കുന്നില്ലെന്നായിരിക്കണം അവന്റെ വിചാരം. കാണാൻ ഒരു ചോക്ലേറ്റ് കുട്ടനോക്കെയാണ് എന്നാലുമൊന്ന് ശ്രദിക്കണം..
"ചേച്ചി…"
പെട്ടെന്നുള്ള വിളിയിൽ ഞാൻ ഞെട്ടിപ്പോയി.. അരുൺ…!! ഇവനിതെപ്പോളാണ് പുറകിൽ വന്ന് നിന്നത്…
". എത്ര നേരായി ഞാൻ ചേച്ചിയെയും നോക്കി നില്ക്കാൻ തുടങ്ങിയിട്ടെന്നറിയോ…? ചേച്ചിയെന്താ മഴയും നോക്കി ഇരുന്നിങ്ങനെ ആലോചിക്കുന്നത്?"
ഞാൻ വെറുതെ ഒരു ചിരി ചിരിച്ചു..
"ആ എനിക്കറിയാം ചേച്ചി എന്താ ആലോചിച്ചതെന്ന്..
ഞാൻ പറയട്ടെ..?" അവൻ അടുത്ത് വന്നിരുന്നുകൊണ്ട് ചോദിച്ചു..
ഏതോ ഒരു ഫോറിൻ പെർഫ്യുമിന്റെ രൂക്ഷഗന്ധം. അരവിന്ദേട്ടൻ കൊടുത്തതാവും.. ഈ ചെറുക്കൻ വീട്ടിലുള്ളപ്പോലും സ്പ്രേ അടിച്ചാണോ ഇരിക്കുന്നത്? പൂച്ചക്കണ്ണും ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴിയും ദിവസവും എക്സൈസ് ചെയ്യുന്ന ശരീരവും ചെറുക്കനു അരവിന്ദേട്ടനെക്കാൾ കാണാനഴകുള്ള ശരീരം സമ്മാനിച്ചിട്ടുണ്ട്….
"എന്നാൽ പറ ഞാനെന്താ ഓർത്തെ?" എന്തായാലും സമയം പോവാൻ വേറെ വഴിയൊന്നുമില്ല.. തൽകാലം ഇവന്റെ കോച്ച് വർത്തമാനം കേട്ടിരിക്കാം…
എന്തോ വലിയ സ്വകാര്യം പറയുന്ന പോലെ വാതിലിനു നേരെ നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തി അവൻ കുറേകൂടി എന്നോട് മുഖാമുഖം ചേർന്നിരുന്നു….
"ചേച്ചി.." അവൻ പതിയെ പറഞ്ഞു… "ചേച്ചി ഇത്രേം നേരം ആലോചിച്ചത് കല്യാണം കഴിയുന്നതിനു മുന്നേ ഉണ്ടായിരുന്ന ചേച്ചിയുടെ സെറ്റപ്പിനെ പറ്റിയല്ലേ…?"
ഛീ പോടാ…. അനാവശ്യം പറയാതെ.." അവന്റെ ചോദ്യം കേട്ട് ഞാനാകെ നാണിച്ച് പോയി…
"കണ്ടോ കണ്ടോ ചേച്ചിയുടെ മുഖം ചുവന്ന് തുടുത്തത്… ഈ വെളുത്ത മുഖം ഇങ്ങനെ ചുവന്ന്