kambi story, kambi kathakal

Home

Category

നിശാഗന്ധി

By Admin
On 07-02-2021
138640
Back4/14Next
തിരിച്ച് പകുതി വഴി ആയപ്പോൾ ആണ് അവിടെ ഫോൺ വെച്ചു മറന്ന കാര്യം ഓർത്തത്. തിരികെ അവിടെ ചെന്നപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. ചുറ്റും ആരെയും കാണാഞ്ഞപ്പോൾ ജനൽപാളി തുറന്നു നോക്കിയപ്പോൾ കണ്ടത് ആത്മഹത്യ ചെയ്യാൻ ഫാനിൽ കുരുക്കിടുന്ന സന്ധ്യയെ ആണ്. എങ്ങനെയോ കതക് ചവിട്ടിത്തുറന്ന് അകത്തു കയറി അവളെ താഴെ ഇറക്കുമ്പോൾ എന്റെ മാറിൽ കിടന്നു പൊട്ടിക്കരയാൻ മാത്രമേ അവൾക്ക് കഴിയുമായിരുന്നുള്ളൂ. മുതലാളി അറിയാതെ ജോലിക്കാരിയെ അവൾ അന്ന് ഒരു ദിവസത്തേക്ക് വീട്ടിൽ പറഞ്ഞയച്ചിരുന്നു.. അതുകൊണ്ടുതന്നെ ഇന്ന് അവിടെ വന്നില്ലായിരുനെങ്കിൽ അവൾ ജീവനോടെ കാണില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. കുറച്ചു സമയത്തിന് ശേഷം ഞാൻ അവളെയും കൊണ്ട് വെളിയിലേക്കിറങ്ങി. നിഞ്ഞൊഴുകുന്ന അരുവിക്കരയിൽ ഞങ്ങൾ ഇരുന്നു. അവളുടെ നഷ്ടമായ ജീവിതത്തെ ഓർത്ത് എന്റെ മാറിൽ ചാരിക്കിടന്ന് അവൾ കുറേ കരയുകയായിരുന്നു. ഒരുപക്ഷേ അവളെ സമാധാനിപ്പിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. മകൾക്ക് വയ്യ എന്ന് പറഞ്ഞ് ഫോൺ വിളിച്ച ജോലിക്കാരെ അവർ രണ്ടു ദിവസം അവധി കൊടുത്തു. ഫോണിലൂടെ
ഇത് പറയുമ്പോഴും അവളെന്റെ കണ്ണിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. ആ കണ്ണുകൾ ഞാൻ അവളുടെ കൂടെ വേണം എന്ന് പറയാതെ പറഞ്ഞു. ഇന്ന് അവിടെ തങ്ങിയാൽ തിരിച്ച് ഓഫീസിൽ എത്തിയില്ലെങ്കിൽ സംശയം തോന്നും അതുകൊണ്ട് ഓഫീസിൽ ചെന്ന് ലീവ് പറഞ്ഞ് ഇന്ന് തന്നെ തിരിച്ചുവരാമെന്ന് പറഞ്ഞ് ഞാൻ അവളുടെ അടുത്ത് നിന്നും പോന്നു. ഓഫീസിൽ ലീവ് പറഞ്ഞിട്ട് തിരികെ അവളുടെ അടുത്തെത്തുമ്പോൾ ഞങ്ങൾക്കായുള്ള ഭക്ഷണം അവൾ തയ്യാറാക്കിയിരുന്നു. ആരെങ്കിലും അറിഞ്ഞാൽ മരണം ഉറപ്പാണ് എന്ന് അറിയാമെങ്കിലും അന്ന് അവിടെ തുടരാൻ തന്നെയാണ് എനിക്ക് തോന്നിയത്. ഭക്ഷണം കഴിച്ചതിനുശേഷം ചീവീടുകൾ സംഗീതം പകരുന്ന ആ നിലാവുള്ള രാത്രിയിൽ വീണ്ടും ഞങ്ങൾ അരുവിയുടെ കരയിൽ പോയിരുന്നു. നിലാവിൽ അവളുടെ മുഖം തിളങ്ങുന്നതായി എനിക്ക് തോന്നി. പക്ഷേ ഇപ്പോൾ അവളോടുള്ള തന്റെ വികാരം എന്താണന്ന് എനിക്കറിയില്ല. അവളുടെ വാക്കുകൾ കേൾക്കാനായി മാത്രം ഞാൻ ഇരുന്നു. കരച്ചിലിനും സങ്കടം പറച്ചിലിനും ശേഷം നാളുകൾക്കു ശേഷം അവൾക്ക് ഒരു കേൾവിക്കാരനെ ലഭിച്ചത്കൊണ്ടാകാം അവൾ വാചാലയായിരുന്നു. പിറ്റേന്ന് രാവിലെ

© 2024 KambiStory.ml