ഒരു 20കാരനോട് ഒരു വീട്ടമ്മക്കുണ്ടായ അടുപ്പവും വാത്സല്യത്തിൽ നിന്നും അത് കാലക്രമേണ പ്രണയവും അതിന്റെ പാരമ്യതയിൽ കാമവും ആയി പരിണമിച്ച കഥയാണ് ഞാൻ പറയാൻ പോകുന്നത്.
ബിന്ദുവിന്റെ കൂട്ടുകാരിയുടെ അനിയനാണ് ഫാസിൽ. ഫാസില ബിന്ദുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. അതുകൊണ്ടു തന്നെ അവളുടെ വീട്ടിൽ ബിന്ദുവിന് എല്ലാത്തിനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അങ്ങിനെയാണ് ഫാസിലയുടെ അനുജനായ ഫാസിലിനെ അവൾ പരിചയപ്പെടുന്നത്. അവർ സ്‌കൂളിൽ പത്തുവരെ ഒരുമിച്ചു പഠിച്ചിരുന്നതാണ്. ഫാസില പത്തിൽ പഠിപ്പു നിർത്തി. അതികം താമസിയാതെ അവളുടെ നിക്കാഹും നടന്നു ഒരു ഗൾഫ് കാരന്റെ കൂടെ. പിന്നെ അവർ തമ്മിൽ വല്യ അടുപ്പം ഉണ്ടായില്ല. അന്ന് ഫാസിൽ 8 ൽ പഠിക്കുകയായിരുന്നു. കൊച്ചു കുട്ടി.
അന്ന് ബിന്ദു കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ ചെന്നൈയിൽ സെൽറ്റിൽഡ് ആയിരുന്നു. .അപ്രതീക്ഷിതമായാണ് അവൾക്കു ഫാസിലയുടെ കാൾ വന്നത്. ഫാസിലിന് ചെന്നൈയിൽ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റർ ജോബ് കിട്ടിയിട്ടുണ്ടെന്നും അവനു താമസിക്കാൻ ഒരു സ്ഥലം അറേഞ്ച് ചെയ്യാൻ ഒക്കുമോ എന്ന് ചോദിച്ചാണ് ഫാസില
വിളിച്ചത്. തത്കാലം അവനോടു ഇങ്ങോട് വരൻ പറ ഞാൻ. ഞാൻ നോക്കാം. അതുവരെ അവനു ഇവിടെ നിക്കാം. ഭർത്താവു പ്രകാശിന്റെ കാര്യം ഓർക്കാതെ ആണ് ബിന്ദു പറഞ്ഞത്. പിന്നീട് അബദ്ധമായി എന്ന് തോന്നി. ഒരു പ്രത്യേക സ്വഭാവമാണ് അവളുടെ ഭർത്താവിന്. ഒരു മനുഷ്യപറ്റില്ലത്ത മനുഷ്യൻ. കൂടാതെ കുറച്ചു സംശയരോഗവും. ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന സുരേഷിനെ ചേർത്ത് അവളെ പ്രകാശിന് സംശയം ഉണ്ട്. അത് ഇടക്കിടെ അവളോട് സംശയത്തോടെ ചോദിക്കാറുമുണ്ട്. എന്തായാലും ഏറ്റു പോയി ഇനി വരുന്നിടത്തുവെച്ചു കാണാം. ബിന്ദു കരുതി. അന്ന് വൈകിട്ട് അവൾ പ്രകാശിനോട് സൂചിപ്പിച്ചു. എന്തോ നല്ല മൂഡിൽ ആയിരുന്നത് കൊണ്ട് അയാൾ ഒരു വിധത്തിൽ സമ്മതിച്ചു. മാത്രമല്ല 18 വയസ്സ് മാത്രം തികഞ്ഞ ഫാസിലിനെ ഒരു കുട്ടിയായെ അയാൾ കരുതിയുള്ളൂ. ബിന്ദു ഫാസിലിനെ റെയിവേ സ്റ്റേഷനിൽ നിന്നും പിക്ക് ചെയ്യാൻ ഇറങ്ങി. അവനെ കണ്ടിട്ട് അവൾക്കു പെട്ടെന്നു തിരിച്ചറിയാം കഴിഞ്ഞില്ല. അന്ന് കണ്ടപ്പോൾ ഒരു ഉണ്ടച്ചെക്കനായിരുന്ന അവൻ ഇപ്പൊ കുറച്ചു പൊക്കം വെച്ചിട്ടുണ്ട്. അവളെക്കാൾ അല്പം ഉയരം കൂടുതൽ ഉണ്ടാവാന്. നന്നേ മെലിഞ്ഞിട്ടാണ്. മുഖത്തു