kambi story, kambi kathakal

Home

Category

നിറമുള്ള നിഴലുകൾ

By ഋഷി
On 27-03-2021
247190
Back62/82Next
ലോലമായ ഫ്രെയിമുള്ള കണ്ണടയ്ക്കുള്ളിൽ നിന്നും തീക്ഷ്ണമായ കണ്ണുകളെന്നെ നോക്കുന്നു. കയ്യിൽ റമ്മും സോഡയും. എവിടെയോ കണ്ടു മറന്ന മുഖത്തിന്റെ രേഖകൾ… രഘൂ… ഇതു നിന്റെ കുട്ടിയമ്മാവനാണ്. ചന്ദ്രേട്ടൻ പറഞ്ഞു. ഓ…ഈ മുഖത്തിന്റെ ഛായകൾ കണ്ടിരിക്കുന്നത് അമ്മയിലും മൂത്ത അമ്മാവനിലുമാണ്. അപ്പോൾ ഇദ്ദേഹമാണ് ഒറിജിനൽ മുടിയനായ പുത്രൻ! ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, പത്രപ്രവർത്തകൻ…ആർക്കും വേണ്ടാത്തവൻ. അമ്മാവാ… ഞാനടുത്തേക്ക് ചെന്നു. പുള്ളിയെന്റെ കൈപിടിച്ചു കുലുക്കി. ഞാൻ അടുത്തു വരാന്തയിലിരുന്നു. നീയാണപ്പോൾ രഘു. ചിരിക്കുമ്പോൾ ആ മുഖം മുഴുവനും മാറി… പ്രായം കുറഞ്ഞപോലെ. എന്റെ വർക്കു ചെയ്യുന്ന കിഡ്നി പോവാറായി. ഡയാലിസിസ് ചെയ്യാനൊന്നും വയ്യ. മടുത്തു. അധികം നാളില്ല. സ്വസ്ഥമായി മരിക്കണം. അതു നാട്ടിൽത്തന്നെ വേണം. തറവാട്ടിൽ ചേട്ടന്റെയും മക്കളുടേയും അസഹ്യമായ പെരുമാറ്റം. നിന്റെ വീട്ടിൽ… ക്ഷമിക്കണം ചേച്ചീടെ ദുർമുഖം. ചന്ദ്രനാണ് നിന്റെ കാര്യംപറഞ്ഞത്. എനിക്ക് നിന്റെയൊപ്പം താമസിക്കാമോ? പുള്ളി വളച്ചുകെട്ടില്ലാതെ പറഞ്ഞു. പിന്നെന്താ! ആലോചിക്കേണ്ടി


വന്നില്ല. എന്നാണ് മാറുന്നത്? ആ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി! നാളെയാവാം. ഒന്നുമില്ല. രണ്ടു പെട്ടികൾ. അമ്മാവൻ പറഞ്ഞു. ആ പിന്നേ…ഇവന്റെയൊരു കുത്തഴിഞ്ഞ ജീവിതമാണ് ചേട്ടാ. നമ്മടെ അപ്പുവില്ലേ? പഴയ… പുള്ളിയേം കൂട്ടാം. നല്ല ഭക്ഷണവും, പിന്നെ ആരെങ്കിലും കൂടെക്കാണുമല്ലോ. അപ്പുവേട്ടനെ എനിക്കറിയാം. അപ്പൂപ്പന്റെ ശിങ്കിടിയായിരുന്നു. ഇടയ്ക്കിത്തിരി പിരിയിളകി. ഷോക്കടിപ്പിച്ചു. അപ്പൂപ്പൻ മരിച്ചപ്പോൾ മൂത്ത അമ്മാവൻ കഴുവേറി പറഞ്ഞുവിട്ടു. ഇപ്പോൾ സ്വന്തം വീട്ടിലാണ്. അങ്ങനെ അമ്മാവനും അപ്പുവേട്ടനും എന്റെയൊപ്പം കൂടി. പഴയ ഹിന്ദി പാട്ടുകൾ കേൾക്കുക, ഇച്ചിരെ റം കുടിക്കുക, നടക്കാൻ പോവുക, ബഷീറിന്റെയും, പൊറ്റെക്കാടിന്റെയും തൊട്ട് ഇങ്ങ് ബെന്യാമിൻ വരെയുള്ളവരുടെ പുസ്തകങ്ങൾ വായിക്കുക…ഇതെല്ലാം മതി. പുള്ളി ഹാപ്പിയായിരുന്നു. അപ്പുവേട്ടൻ വന്നതോടെ സിമ്പിൾ, എന്നാൽ കിടിലൻ ടേസ്റ്റുള്ള ചാപ്പാടും…. എന്നാലും ചേച്ചിയെ കാണാനൊത്തില്ല. എന്നും ഫോണിൽ സംസാരിക്കും… ചങ്കിലെ നോവുമാത്രം വിങ്ങി… പണിയും ബിസിനസ്സുമെല്ലാം യാന്ത്രികമായി അങ്ങു ചെയ്തു പോന്നു… ഉണർന്നിരിക്കുന്ന


© 2025 KambiStory.ml