ആലോചന നിധി കിട്ടിയ പോലെയായി രാമൻ നായർക്ക്. മൂന്ന് പേരും കൂടി വല്ല വിഷവും കുടിച്ചു ആത്മഹത്യ ചെയ്യാം എന്ന് ആലോചിച്ചിരിക്കയായിരുന്നു. ഈ പ്രായം തികഞ്ഞ പെണ്ണിനെയും കൊണ്ട് ഇറങ്ങിയാൽ, പോകാൻ കടത്തിണ്ണ അല്ലാതെ വേറൊരു സ്ഥലവും അവര്ക്കില്ലായിരുന്നു.
"എന്നാലും പ്രായം", തങ്കമ്മ പറഞ്ഞു.
"അത് ശരിയാ, മോള് തീരുമാനിക്കട്ടെ, അല്ലെങ്കിൽ ഈശ്വര നിശ്ചയം പോലെ വരട്ടെ".
"എനിക്ക് വിരോധമില്ല അഛാ." രാജി അകത്തു നിന്ന് പറഞ്ഞു. "അച്ഛന്റേം അമ്മേടേം സങ്കടം കണ്ടു കൊണ്ട് എനിക്ക് ജീവിക്കാൻ വയ്യ. പിന്നെ ഞാനും വലിയ മാലാഖ ഒന്നും അല്ലല്ലോ. ആര് വരാനാ."
അത് ശരിയാണ് എന്ന് അവർക്കും തോന്നി.
പിറ്റേന്ന് പെണ്ണ് കാണാൻ വിക്രമനും ശാന്തയും വന്നു. വീടും പരിസരവും അവർ ശ്രദ്ധിച്ചില്ല. അവർക്ക് പെണ്ണിനെ കണ്ടാൽ മതി.
"പിന്നെ, ഇവന് പ്രായം കുറച്ചു കൂടുതലാണ്, കല്യാണം വേണ്ട എന്ന് പറഞ്ഞു നില്കുകയായിരുന്നു. എൻറെ നിര്ബന്ധം കൊണ്ടാണ് വന്നത്. പെണ്ണിനെ വിളിക്ക് പെണ്ണിനും ചെക്കനും പൂർണമായി ഇഷ്ടമാണെങ്കിൽ മാത്രം മതി." ശാന്ത പറഞ്ഞു.
ചായയും കൊണ്ട് വന്ന രാജിയെ കണ്ടപ്പോൾ വിക്രമന് വലിയ ഇഷ്ടമായി.
മുഖം ഒന്നിനും ഇല്ലെങ്കിലും അവളുടെ ശരീര വടിവ് കണ്ടു അയാൾക്ക് ആർത്തിയായി.
രാജിയുടെ ചെറിയ കണ്ണുകളും, വലിയ മൂക്കും തടിച്ച ചുണ്ടുകളും ഒരു അഭംഗി ആണെങ്കിലും, അവളുടെ ഉരുണ്ട മുലകളും വിടർന്ന ചന്തിയും വളരെ ആകർഷകരമായിരുന്നു. മുടി ഇടതൂർന്നതാണെങ്കിലും ചുരുണ്ട് നീളം കുറഞ്ഞതായിരുന്നു.
"എന്നാ ഇവര് തമ്മില് സംസാരിക്കട്ടെ അല്ലേ", ശാന്ത പറഞ്ഞു.
അകത്തേക്ക് കയറി, നാണിച്ചു ചൂളി നിന്ന രാജിയോടു അയാൾ പറഞ്ഞു.
"എനിക്ക് നിന്നെ ഇഷ്ടമായി. എന്നാൽ എനിക്ക് പ്രായക്കൂടുതൽ ഉണ്ട്. കാണാനും നന്നല്ല. നിനക്ക് എന്തെങ്കിലും അനിഷ്ടം ഉണ്ടെങ്കിൽ ഇപ്പോൾ പറയണം."
"എനിക്ക് ഇഷ്ടമാണ്." അവൾ തല താഴ്ത്തി പറഞ്ഞു. അയാളുടെ ഉന്തിയ പല്ലുകൾ മറക്കാൻ ശ്രമിച്ചു കൊണ്ട്.
പിറ്റേന്ന് തന്നെ വിക്രമൻ രാമൻ നായരേയും കൂട്ടി ബാങ്കിൽ ചെന്ന് പണം അടച്ചു ആധാരം വാങ്ങി.
അത് കൈയിൽ വാങ്ങി നിറ കണ്ണോടെ രാമൻ നായർ പറഞ്ഞു, "ഇത് ഇനി മോൻ തന്നെ വച്ചോ, സ്ത്രീധനം ആയിട്ട് വേറെ ഒന്നും എൻറെ കൈയിൽ ഇല്ല".
"ശരി" എന്ന് പറഞ്ഞു വിക്രമൻ ആ ആധാരം വാങ്ങി.
ഇപ്പോൾ പെണ്ണടക്കം എല്ലാം അയാളുടെ സ്വന്തം.
കല്യാണം വലിയ ആഘോഷമൊന്നുമില്ലാതെ