സമയം നോക്കി. 11 മണി. സമയം പോയതേ അറിഞ്ഞില്ല. ഞാൻ ഫോൺ എടുത്തു. "എടാ നീയെവിടെയാ? നമുക്ക് വീട്ടിൽ പോകണ്ടേ?" ഓ അതിനായിരുന്നോ. "’അമ്മ പൊക്കോ. ഞാൻ വരുന്നില്ല. ഇവിടെ എവിടെയെങ്കിലും കിടക്കാം." ഞാൻ വിരസമായി പറഞ്ഞു."എങ്കിൽ എന്നെ വീട്ടിൽ ആക്കിത്താ.ഈ നേരത്ത് ഒറ്റക്ക് പോകാൻ പറ്റോ?" "ങാ..ദേ വരുന്നു"..അതും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. എഴുന്നേറ്റ് മുണ്ട് നേരെയാക്കി ഞാൻ പിറകുവശത്തുകൂടെ ഉമ്മറത്തേക്ക് നടന്നു. ആരെങ്കിലും കണ്ടാൽ ഇത്ര സമയവും ഞാൻ പുറകുവശത്ത് ഉണ്ടായിരുന്നെന്നെ തോന്നു. ഉമ്മറത്ത് ‘അമ്മ പോകാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. കൂടെ ആന്റിയും. "അടുത്ത കൂട്ടുകാരന്റെ ചേച്ചിയുടെ കല്യാണം ആയിട്ട് നീ വീട്ടിൽ പോവാണോടാ?" എന്നെ കണ്ടതും ആന്റി ചോദിച്ചു. "ഇല്ല അമ്മയെ കൊണ്ടുപോയി ആക്കിയിട്ടു ഞാൻ തിരിച്ചു വരും." ആന്റി പഠിച്ച കള്ളി തന്നെ. ചോദ്യം കേട്ടാൽ ആരെങ്കിലും പറയുമോ ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന്. അമ്മയും ആന്റിയും ഇറങ്ങി പിന്നാലെ ഞാനും. അമ്മയുടെ കയ്യിൽ ടോർച്ച് ഉണ്ട്. അതുകൊണ്ട് അമ്മയാണ് മുൻപിൽ നടക്കുന്നത്. അമ്മയുടെ പിറകിൽ ആന്റി. ഏറ്റവും പിന്നിലായി
ഞാനും നടക്കുന്നു. ‘അമ്മ ടോർച്ച് അടിക്കുമ്പോൾ ആന്റിയുടെ രൂപം ഒരു നിഴൽ പോലെ എനിക്ക് കാണാമായിരുന്നു. ഞാൻ നടത്തം കുറച്ച് വേഗത്തിലാക്കി. ആന്റിയോട് പറ്റി ചേർന്ന് നടന്നു. ‘അമ്മ അരുണിമ ചേച്ചിയെ പറ്റി ആണ് സംസാരിക്കുന്നത്. മാലകളുടെയും വളകളുടെയും എണ്ണവും, സദ്യക്ക് വിളമ്പുന്ന കറികളുടെ വൈവിധ്യവും. എനിക്കതിലൊന്നും താൽപ്പര്യം തോന്നിയില്ല. ആന്റിയും അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ ആന്റിയുടെ വലതു വശത്ത് ചേർന്ന് നടന്നു. ഇടതുകൈയിൽ എന്റെ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ആണ്. അതുകൊണ്ട് ‘അമ്മ പെട്ടെന്ന് തിരിഞ്ഞുനോക്കിയാലും കണ്ണിൽ വെളിച്ചം അടിച്ചിട്ട് ഒന്നും കാണില്ല എന്നുറപ്പാണ്. ഞാൻ നടക്കുന്നതിനിടക്ക് ആന്റിയുടെ ഇടത്തെ ചന്തിയിൽ കൈ വെച്ചു. "അയ്യോ" ആന്റി പെട്ടെന്ന് ഞെട്ടി. ഞാൻ പെട്ടെന്ന് തന്നെ കൈ എടുത്തുമാറ്റി. കുറച്ച് നീങ്ങി നടന്നു. ആന്റിയുടെ കരച്ചിൽ കേട്ട് ‘അമ്മ തിരിഞ്ഞു നോക്കി. "എന്താ. എന്ത് പറ്റി ലക്ഷ്മി?" ‘അമ്മ ടോർച്ച് അടിച്ചുകൊണ്ട് ചോദിച്ചു. "ഏയ് ഒന്നുമില്ല എന്തിലോ ചവിട്ടി. പെട്ടെന്ന് പേടിച്ചുപോയി." ‘അമ്മ ടോർച്ച് അടിച്ച്