നിന്നും വേറെയേതോ അനുഭൂതിയാണരക്കെട്ടിൽ അനുഭവപ്പെട്ടത്.
അവർ നീട്ടിത്തുപ്പി, ചുവന്ന നിറം നിലത്തുപടർന്നു. മുറുക്കാന്റേതായ, സിരകളിൽ തുളഞ്ഞുകയറുന്ന ആ ഗന്ധം അവരിൽ നിന്നും പുറപ്പെട്ടു.
മെല്ലെ നാട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ട് വനിതകൾ നടന്നു. ഭാഗിച്ചേിയുടെ തടിച്ചു. ചൂഴിവിരിഞ്ഞ ചന്തികളിൽ നോക്കിക്കൊണ്ട് ഞാനും അവരുടെയൊപ്പം നീങ്ങി.
ഒറ്റത്തെങ്ങിൻ തടിയുള്ള ഒരു പാലം കടക്കേണ്ടിവന്നു. എന്റെ അമ്പരപ്പുകണ്ട ഭാഗിച്ചേച്ചി. കൈ അവരുടെ നിതംബത്തോട് ചേർത്തുപിടിച്ച് എന്നെ അക്കരെ കയറ്റി. നേർത്ത മുണ്ടിന്റെയും. താറിന്റെയും ഉള്ളിൽക്കൂടി തുളുമ്പുന്ന ആ ചിന്തികൾ എന്റെ കൈയിൽ അമർന്നിരുന്നു.
അമ്പലത്തിൽ ആളുകൾ അധികമില്ലായിരുന്നു. ദേവീക്ഷേത്രമായിരുന്നു. ദീപാരാധന തൊഴാൻ പെണ്ണുങ്ങളായിമൂന്നു കൂടുതൽ, ചിറ്റയുടേയും ഭാഗിച്ചുച്ചിയുടേയും കൂടെ ആദ്യം പ്രദക്ഷിണം വെച്ചു. മൂന്നു ചുറ്റു കഴിഞ്ഞിട്ട് അടച്ചിട്ടിരുന്ന ശ്രീകോവിലിന്റെ മൂന്നിൽ ആൾക്കൂട്ടത്തിൽ പോയി നിന്നു. ഭാഗിച്ചേച്ചിയുടെ മാർദ്ദവമുള്ള ശരീരത്തിനോടു ചേർന്നു നിന്നു. വാകച്ചാർത്തു തൊഴാൻ നേരം ചുറ്റിലുമുള്ള
സ്ത്രീജനങ്ങളുടെ ശരീരത്തിലമരുമ്പോൾ മനമെങ്ങോട്ടോ ഓടൂന്നു.എന്നെങ്ങാണ്ടൊരു കവിത പണ്ടു മലയാളം ക്ലാസ്സിൽ പഠിച്ചതിന്റെ അർഥം ശരിയായി മനസ്സിലായതപ്പോഴായിരുന്നു.
ശാന്തിക്കാരന്റെ കൈയിൽ നിന്നും പ്രസാദം വാങ്ങി. ചിറ്റ നീണ്ട വിരലിൽ ഇറ്റു ചന്ദനമെടൂത്ത് എന്റെ നെറ്റിയിൽ തൊട്ടു. കുളിർമ്മതോന്നി. ചെറുതായി കോരിത്തരിപ്പും.
മടങ്ങുമ്പോൾ ചിറ്റയും ഭാഗിച്ചേച്ചിയും വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. പുതിയ ഒരു അനുഭവമായതിനാൽ ഞാനതിൽ ലയിച്ചു. ചില തമാശകൾ കേട്ടപ്പോൾ ഊറിച്ചിരിച്ചു.
ഇവനു നമ്മൾ പറയുന്നതൊക്കെ ഒരു കളിമട്ടില്ലാ തോന്നുന്നേ…കണ്ടില്ലേ ചിരിക്കുന്നേ, ചിറ്റ പറഞ്ഞു. ഭാഗിച്ചേച്ചി എന്നെ നോക്കി ചിരിച്ചു. കവിളിൽ തലോടി ഹരീ. വീട്ടിലോട്ടു വരണം.
കല്യാണീ, നീ ഇവനെ അങ്ങോട്ടൊന്നു വിടണം, കേട്ടോ.അവർ ചിറ്റയോടൂം ശുപാർശ ചെയ്തു.
അതിനെന്താ ചേച്ചീ.നാളെത്തന്നെ വിട്ടേക്കാം. ചിറ്റയുടെ മറുപടി
വീട്ടിലേക്കുള്ള വഴിയേ നടക്കുമ്പോൾ ചിറ്റ് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഭാഗിച്ചേച്ചിയില്ലെങ്കിലെന്ത, ആരെങ്കിലും മതി ചിറ്റയ്ക്കു വർത്തമാനം