വെച്ച് മാത്രമായിരുന്നല്ലോ… ദുഷ്ടപിശാച്..! എങ്ങനെയൊക്കെ മനുഷ്യന്റെ മനസ്സമാധാനം കളയാമെന്നായിരുന്നു തള്ളേടെ ഓരോ ദിവസത്തെയും ഗവേഷണം… പഴയ സ്വഭാവം വെച്ചായിരുന്നെങ്കിൽ പണ്ടേക്കുപണ്ടേ "മച്ചിപ്പശു നിന്റെ മറ്റവളാടി $%##@$*" എന്നും പറഞ്ഞ് തള്ളേടെ കരണം പുകച്ചൊന്ന് കൊടുത്തേനെ… പെട്ടീം കിടക്കേമെടുത്ത് അവിടെന്ന് ഇറങ്ങേണ്ടി വരുമല്ലോ എന്നോർത്താണ്… തള്ള പറയാറുള്ള പോലെ അമ്പലവാസിയായ എനിക്ക് ദൈവായിട്ട് കാട്ടിത്തന്നതാ ഇത്രേം സ്വത്തും പത്രാസുമൊക്കെയുള്ള വീട്ടിലേക്കുള്ള വഴി.. ഈ തള്ളേടെ രണ്ട് കുത്തുവാക്ക് കേട്ടെന്ന് വെച്ച് ഇതൊക്കെ ഇട്ടെറിഞ്ഞ് പോവാൻ വേറാളെ നോക്കണം… ആർക്കറിയാം ചിലപ്പോ തന്നെ എങ്ങനേലും പുകച്ച് പുറത്തചാടിക്കുക എന്നത് തന്നെയായിരിക്കും തള്ളേടെം ഉദ്ദേശം… എന്നിട്ട് വേണം വേറേതെലും കെട്ടിലമ്മയെ ഇങ്ങോട്ട് വാഴിക്കാൻ… വെറുതെയല്ല നൂറ് മലകൾ തമ്മിൽ ചേർന്നാലും രണ്ടു മുലകൾ തമ്മിൽ ചേരില്ലെന്ന് പണ്ടുള്ളോർ പറയുന്നത്… തള്ളക്കുള്ളത് എന്തായാലും കരുതിവെച്ചിട്ടുണ്ട്… സമയമാവട്ടെ…
അന്നത്തെ ആ സംഭവത്തിന് ശേഷം അരുൺ കന്നിമാസത്തിലെ
പട്ടിയെ പോലെ തന്റെ പിറകെ കൂടിയിരുന്നെങ്കിലും ആകെ വട്ടായി നിക്കുന്നൊരു ദിവസം തോട്ടിയുരുമ്മാൻ വന്ന ചെക്കനോട് എന്റെ തനി സ്വഭാവം കാട്ടേണ്ടി വന്നു. അല്ലെങ്കിലേ ആരേലും അനുവാദമില്ലാതെ എന്റെ ദേഹത്ത് സ്പർശിച്ചാൽ എനിക്ക് പെട്ടെന്ന് ദേഷ്യം വരും.. എന്തായാലും അതോട് കൂടി അവനും എന്നെ കാണുമ്പോൾ മുഖം വീർപ്പിച്ചായി നടത്തം. അതൊരു കണക്കിന് നന്നായെന്നെ ഞാനും കരുതിയിരുന്നുള്ളൂ.. സ്നേഹവും ബഹുമാനവുമൊക്കെ ഉണ്ടെങ്കിലും ഒരു സ്ഥലകാല ബോധമില്ലാത്ത ചെക്കനാ.. അവനെങ്ങാനും തന്നെ തൊടുന്നതും പിടിക്കുന്നതുമൊക്കെ അമ്മയോ അരവിന്ദേട്ടനോ കണ്ടാൽ അന്ന് തീരും എല്ലാം.. അന്നോരവേശത്തിന് വരാന്തയിലിരുന്ന് ചെക്കന്റെ കുട്ടനെ എടുത്ത് കളിച്ചതും വായിലിട്ടു ചപ്പി പാലു വരുത്തിച്ചതുമൊക്കെ ഓർക്കുമ്പോൾ ഇപ്പോളും ഒരു വിറയലാ… ഓഹ് അതെങ്ങാനും ആരെങ്കിലും കണ്ടിരുന്നേൽ..
പിന്നെ ഉണ്ടായിരുന്ന ഒരാശ്വാസം സമയവും സൗകര്യവും കിട്ടുമ്പോളൊക്കെ വീട്ടിലേക്ക് ഓടിയെത്താറുണ്ടായിരുന്ന ശ്രീജയായിരുന്നു. കാണാൻ അത്ര ഭംഗിയൊന്നുമില്ലെങ്കിലും ആളുകളെ സോപ്പിടുന്നതിൽ അവളെ