അതൊക്കെയാ ഞാൻ. അവൾ പറഞ്ഞു. എന്തൊരു പേര്. ഒരു പുതുമ ഇല്ലാലോ. പണ്ട് തൊട്ടേ പലർക്കും ഉണ്ട്. പക്ഷേ കാടമൊട്ട എന്റെ അറിവിൽ എനിക്കേ ഒള്ളൂ. ഞാൻ പറഞ്ഞു. അല്ല എന്തിനാ ചാവണെ എന്ന് പറഞ്ഞില്ലാലോ. ഞാൻ തിരക്കി.
അത് പിന്നെ ജനിച്ച നാള് തൊട്ട് കേക്കുവാ ഓരോ കുറ്റപ്പെടുത്തലുകൾ. അവൾ അത് പറഞ്ഞു കരയുന്നു. അല്ല ഈ ജനിച്ചപ്പോ പറഞ്ഞത് ഓർമ്മയുണ്ടോ ഇവക്ക്. എനിക്കില്ല. എന്നിട്ട്.
കറുത്ത നിറം ആരുന്നു എല്ലാർക്കും പ്രശ്നം. ആരും കൂട്ടില്ല. ആർക്കും എന്നെ കൂട്ടുകൂടാൻ വേണ്ട. അങ്ങനെ വെളിയിൽ ഇറങ്ങാതെ വീട്ടിൽ ഇരുന്നു തിന്ന് വണ്ണം വച്ചപ്പോൾ എല്ലാർക്കും തടിച്ചി ആയി ഞാൻ. പെണ്ണ് കണ്ട് പോയവർക്ക് എല്ലാം എന്നെ വേണ്ട. ആരും വരാതെ ആയി. പ്രേമിക്കാൻ പോലും ആരും ഇല്ല. എന്തിനാ കൂടുതൽ പുരുഷ സുഖം അറിയാൻ ഒള്ള യോഗം ഇല്ല ഈ ജന്മം. എല്ലാർക്കും അധിക പറ്റായി. അതുകൊണ്ട് ഞാൻ അങ്ങ് ചാത്തേക്കാം എന്ന് വിചാരിച്ചു വന്നതാ. എന്റെ കൃഷ്ണാ ഇപ്പോ ട്രെയിൻ ഉണ്ടോ ആവോ. അവൾ പറഞ്ഞു.
നീയിപ്പോ വിളിച്ച കൃഷ്ണനും പിന്നെ രാമനും ശിവനും ഒക്കെ കറുത്തിട്ടാണെന്ന് ആണ് ഞാൻ കുഞ്ഞിലേ കേട്ടിട്ടുള്ളെ. ഇപ്പോളത്തെ
tv സീരിയലിൽ അവരൊക്കെ ജിമ്മന്മാരായ വെളുത്ത പുരുഷ കേസരികൾ ആയി. അതാണ് കാലം. ട്രെയിൻ ഉണ്ടോ എന്നറിയില്ല. എന്റെ വിശ്വാസം വച്ചു ഞാൻ ഒരു പുരുഷൻ ആണെന്ന് ആണ് തോന്നുന്നത്. നിനക്ക് ഞാൻ മതിയെങ്കിൽ മരിക്കുന്നതിന് മുന്നേ ഞാൻ സുഖിപിക്കാം. മതിയോ? എന്റേം അവടേം അവസ്ഥ ഒന്നായത് കൊണ്ട് ചാവുന്നതിനു മുന്നേ അവസാനം ആയി ഒരു ഉപകാരം ചെയ്യാം എന്ന് കരുതി ഞാൻ ചോയിച്ചു.
എന്നാ നമുക്ക് അപ്പുറത്തോട്ട് മാറി കിടക്കാം. ചേട്ടന് എങ്കിൽ പുണ്യം കിട്ടും. ആഗ്രഹം തീരാതെ മരിച്ചാൽ ആത്മാവിന് ശാന്തി കിട്ടില്ല എന്ന് ജബ്ബാർ ഇക്ക നാലാമത്തെ കേട്യോളോട് പറയുന്നത് കേട്ടിട്ടുണ്ട്. അവൾ പറഞ്ഞു. ആഹാ പെണ്ണായാൽ ഇങ്ങനെ വേണം. എല്ലാത്തിനും ആണ് മുൻകൈ എടുക്കണം എന്ന് ഏതു തോന്നിവാസിയാ പറഞ്ഞെ? അവളുടെ ആഗ്രഹം തീർത്തു പുണ്യം കിട്ടിയിട്ട് വേണം അതും സ്വർഗത്തിൽ കൊണ്ടുപോകാൻ. ഞങ്ങൾ ട്രാക്കിൽ നിന്ന് മാറി ചെറിയ നിരപ്പിൽ കിടന്നു. ഇവളെന്താ കാണിക്കുന്നത്. ആദ്യം പെണ്ണല്ലേ കിടക്കണ്ടേ? ഇവളുടെ നാട്ടിൽ തിരിച്ചു ആരിക്കും. ഞാൻ കിടക്കുന്നതിന് മുകളിൽ കയറി അവൾ ഇരുന്നു. എന്റെ മുണ്ട് ഉരിഞ്ഞു അതിലാണ് കിടക്കുന്നത്.