ചെന്നപ്പോൾ ദമ്പതികൾ സിറ്റൗട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. അവർ പരസ്പരം പരിചയപ്പെട്ടു. സുധാകര മേനോൻ, ശാരദ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ,
"ആട്ടെ എത്ര മക്കളാ?
രാധാകൂമാരി അവർ നൽകിയ ചായ കൂടിക്കവെ ചോദിച്ചു "രണ്ട് പേർ മൂത്തവൾ നീതു ദുബായിൽ നേഴ്സ് ആണ്, രണ്ടാമത്തവൻ സുദേവൻ അകത്തുണ്ട്" ശാരദയാണ് മറുപടി പറഞ്ഞത്,
‘മോനേ സൂദേവാ’
സുധാകര മേനോൻ നീട്ടി വിളിച്ചു.
്ഷറിന്റെ മനസ്സ ത്രിക്കാൻ തുടങ്ങി അവൾ ആകാംക്ഷയോടെ വാതിൽക്കലേക്ക് നോക്കി, സൂദേവൻ അവിടേക്കെത്തി മൂണ്ടും റ്റി-ഷട്ടു. വേഷം, കയ്യിൽ ഒരു ചെറിയ വള, ഒത്ത ശരീരം, ഷെറിന്റെ ഞരമ്പുകളിൽ വികാരത്തിയിളക്കം ഉണ്ടായി, സൂദേവൻ എല്ലാവരേയും നോക്കി മനോഹരമായി പൂഞ്ചിരിച്ചു.
"സുദേവൻ എന്തു ചെയ്യുന്നു?"
രാധാകൂമാരി അവന്റെ മൂലത്ത് നോക്കി തിരക്കി, പെട്ടെന്ന് അവന്റെ മുഖം കൂനിഞ്ഞു, അത് മനസിലാക്കിയെന്ന വണ്ണം സുധാകര മേനോന്റെയും, ശാരദയുടേയും മുഖം വിവർണ്ണമായി
‘ജന്മനാ തന്നെ അവന് സംസാരശേഷിയില്ല"
ഒരു ചെറിയ മൗനത്തിന് ശേഷം വിഷാഭ കലന്ന മൂഖത്തോടെ സുധാകരമേനോൻ പറഞ്ഞു. ഷെറീൻ ഞെട്ടിതെറിച്ചു പോയി
രാധാകുമാരി ഒരു ക്ഷമാപണം
നടത്തി, "പാവം എന്തു നല്ല പയ്യൻ പക്ഷെ അവന്റെ വിധി ഇതാണല്ലോ" മടങ്ങുന്ന വഴി രാധാകുമാരി പറഞ്ഞു.
വീട്ടിലെത്തിയിട്ടും ഷെറിന്റെ മനസ്സിൽ സുദേവൻ തന്നെ ആയിരുന്നു. അവൾക്ക് അവനോട് എന്തെന്നില്ലാത്ത ഒരു താത്പര്യം തോന്നി, കാമ വികാരങ്ങളോടൊപ്പം തന്നെ ഒരു വിധ വാത്സല്യവൂ. അങ്ങനെ ആ ഇരു വീടുകളും തമ്മിലുള്ള ബന്ധം വളന്നു. സൂദേവനെക്കാണുമ്പോളൊക്കെ അവൾക്ക് ഊമപ്പെണ്ണിലെ ജയസൂര്യയെ ഓമ വരും , സൂദേവന് പക്ഷെ നല്ല കേൾവി ശക്ടി ഉണ്ടായിരുന്നു. ക്രമേണ അവൾക്ക് അവന്റെ ഭാഷ മനസ്സിലാവാൻ തുടങ്ങി, കെ.കൊണ്ടും മൂഖം കൊണ്ടും ഒക്കെ ആഗ്യങ്ങൾ കാട്ടി അവൻ അവളുമായി സംവദിച്ചു, സുദേവൻ ടൗണിലെ ഒരു പ്രശസ്തമായ ബാങ്കിൽ അക്കൗണ്ടന്റ് ആണ്, ആയിടക്കാണ് അവൻ വീട്ടിൽ കമ്പ്യൂട്ടർ വാങ്ങിയത്, നെറ്റ് കണക്ഷൻ എല്ലാം ശരിയാക്കി നൽകിയത് ഷെറിൻ ആണ്, അവർ തമ്മിൽ ചാറ്റിംഗും ആരംഭിച്ചു. അങ്ങനെയിരിക്കവേയാണ് ഒരു ദിവസം അവൻ
ഷെറിന്റെ വീട്ടിലേക്ക് ഓടിക്കിതച്ച് വന്നത് അവൻ വന്നപ്പോൾ ശശിധരിക്കുറുപ്പും ഭാര്യയും ടൗണിലുള്ള ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോകാനിറങ്ങുകയായിരുന്നു. വന്ന പാടെ അവൻ ശശിധരിക്കുറുപ്പിനെ