ഞാൻ ശ്രദ്ധിച്ചു.
"ദേണ്ടെ ഒരു കലക്കൻ ചരക്ക് വരുന്നെടാ. എൻറമൊ…’ 2-3 പിള്ളേരുടെ ഒരു ആത്മഗതം. ഞാൻ പതുക്കെ ഗെയിറ്റിന്റെ അവിടെയ്ക്കു നടന്ന് അവളെ കൈ കാണിച്ചു വിളിച്ചു. ഏന്നെ കണ്ടപ്പൊ തന്നെ അവളുടെ മുഖം കറുക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. ഒരു ചെറിയ ഇഷ്ടക്കേടുണ്ടെങ്കിലും ആ മുഖത്തൊരു ചെറിയ അൽഭുതമൊ കൗതുകമൊ പുഞ്ചിരിയോ എന്തോ ഇല്ലെ? ഞാൻ നേരെ പൊയി ട്രൊളി അവളുടെ കയ്യിൽ നിന്നും എടുത്ത കാറിനടുത്തെക്കു നടന്നു.
"ഹൊ. അവന്റെ ഒക്കെ ഒരു ടൈമേ." പിള്ളേരുടെ ആത്മഗതം. ട്രൊളി കൊണ്ടു കാറിന്റെ അടുത്തു ചെന്നു സാധനങ്ങൾ ഓരൊന്നു ഞാൻ ഡിക്കിയിലെക്കു മാറ്റി. അവൾ കൊച്ചമ്മ പൊലെ നേരെ കാറിന്റെ പിന്നിൽ കയറി ഇരുന്നു. "ഞാനെന്താ ഇവളുടെ ഡ്രൈവർ. ഇവൾക്കൊന്നു മിണ്ടിയാലെന്താ വായിൽ നിന്നും മുത്തു പൊഴിയുമൊ? അഹങ്കാരത്തിന്റെ ഭണ്ഡാരം തന്നെ." ഞാൻ മനസ്സിൽ പറഞ്ഞു. "പൊകുന്ന വഴിക്ക് കാപ്പി വല്ലതും കഴിക്കണൊ? കാർ എയർപൊർട്ട് വിട്ടപ്പൊൾ ഞാൻ ഒരു ഉപചാരത്തിനു ചൊദിച്ചു.
"നോ നീഡ്." കല്യാണി മൊഴിഞ്ഞു. "ഓ. അവളൊരു മദാമ്മ.. ഇംഗ്ലീഷു മാത്രമേ വായിൽ നിന്നും പൊഴിയൂ." എന്നു പറയണം എന്നുണ്ടായിരുന്നു.
പറഞ്ഞില്ല. വീട്ടിൽ എത്തുന്നതു വരെ പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല.
വീട്ടിൽ എത്തിയപ്പോൾ അമ്മയും അച്ഛനും കാത്തു നിൽക്കുന്നുണ്ടായിരുന്നു. കുശലങ്ങൾ ഒക്കെ പറഞ്ഞു അകത്തേക്കു പൊകുസെബാൾ അമ്മ വിളിച്ചു പറഞ്ഞു. "ജിന്നു. അവളുടെ പെട്ടിയൊക്കെ മുകളിലെ മുറിയിൽ വെച്ചേക്കൂ," "ഓ. അവളുടെ ‘പെട്ട് കിട്ടിയെങ്കിൽ ഒന്നു ‘വെക്കാമായിരുന്നു’. എന്തൊരു പെട്ടി.(കുണ്ടിക്ക് പെട്ടി എന്നു ഒരു അപരനാമം നാട്ടിലുണ്ട്) ഇവൾക്ക് ഇത്രയും ‘വിവരവും വിദ്യാഭ്യാസവും" ഉണ്ടായിരുന്നില്ലല്ലോ ഞാൻ അവസാനം കണ്ടപ്പൊൾ." ഞാൻ മനസ്സിൽ പറഞ്ഞു. പെട്ടിയൊക്കെ മുകളിൽ വെച്ചു ഞാൻ തഴേക്കിറങ്ങുവൊൾ അമ്മയും കല്യാണിയും സംസാരിച്ച കൊണ്ടു മുകളിലെക്കു വരുന്നു.
"അമേ ഞാൻ സുനിലിന്റെ വീടു വരെ പൊയിട്ടു വരാം."
"നീ ഊണു കഴിക്കാൻ എത്തില്ലേ?
"ചിലപ്പൊൾ വൈകും. എത്രയും വേഗം വരാൻ നൊക്കാം’ ‘ങ്ങാ. കല്ലുമൊൾ ഉള്ളതല്ലേ.. ഞങ്ങൾ നെരത്തെ കഴിക്കും."
"ആ ശരി…?
ഞാൻ ബൈക്കുമെടുത്ത് നേരെ സുനിലിന്റെ വീട്ടിലേക്ക് വിട്ടു. രാവിലെ മുതൽ ഒരു പുക ഉള്ളിൽ ചെല്ലാത്തതിന്റെ വിഷമം. വയലിന്റെ അറ്റത്താണ് സുനിലിന്റെ വീട്. വീടിന്റെ