kambi story, kambi kathakal

Home

Category

റെയിൽവേ ട്രാക്കിലെ പ്രണയം

By Admin
On 04-01-2021
171510
Back4/12Next
പൊടി ഇട്ട് വാട്ടി തന്ന എന്റെ പ്രിയ ഭക്ഷണം ഞാൻ വെറുതു. പുതിയ പേര് കിട്ടിയതിന്റെ ആഘോഷം നാട്ടുകാർ മഹാൻമാർ കൊണ്ടാടി. മീൻ വാങ്ങാൻ പോകുമ്പോളും സ്കൂളിൽ പോകുമ്പോളും കളിക്കാൻ പോകുമ്പോളും എന്തിനാ പറമ്പിൽ വെളിക്കിരിക്കാൻ പോയാ പോലും ആ പേര് എന്റെ കാതുകളിൽ എത്തി. എന്തൊരു മഹത്തായ പേര്. കളിക്കാൻ പോയപ്പോ കാടമുട്ടയെ ആർക്കും വേണ്ട. കാടയെ വേണ്ടാത്ത കളി കാടക്കും വേണ്ട. എന്നെന്നേക്കുമായി കളിക്കളത്തിനോട് വിട പറഞ്ഞു. എനിക്ക് വേണ്ടി അത് കണ്ട് കണ്ണീർ പൊഴിക്കാൻ ഒരു കാട കോഴി പോലും വന്നില്ല. അല്ലേലും ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും. അമ്മ പറഞ്ഞു തന്നു. പക്ഷെ ദൈവം ഇമ്മാതിരി പണി എന്നോട് എന്തിനാണ് കാണിക്കുന്നത്. അമ്മയുടെ കൂടെ കാവിൽ തൊഴാൻ പോകുമ്പോ വെള്ളി കളറിലെ സ്റ്റീൽ കുടത്തിൽ ചുമന്ന പട്ടുകൊണ്ട് പൊതിഞ്ഞ ഭണ്ടാരകുടത്തിൽ വെള്ളി നാണയങ്ങൾ ഇട്ടിട്ടുണ്ട്. ഒരുപാട്. കണ്ണടച്ച് കാണാത്ത ദൈവത്തെ വിളിച്ചു പറയുമ്പോ എന്നേലും എനിക്ക് ഒരു നറുക്ക് വീഴും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. ഇനിയില്ല. എന്റെ കാശും വാങ്ങി എനിക്ക് ഇട്ട് പണി തരുന്ന വെറും രാഷ്ട്രീയക്കാരൻ
ആയിരിക്കുന്നു എന്റെ ദൈവം. എനിക്ക് പണി തന്നെ മൈക്കിൾ ബാർബറേ ഞാൻ ആരാണെന്നു കാണിക്കണം. ഞാൻ തീരുമാനിച്ചു. അതിനായി ഒരു വർഗീയ കലാപം തന്നെ ഞാനുണ്ടാക്കി. നായര് പടിഞ്ഞാറുകാരൻ ക്രിസ്ത്യാനി പേര് ഇട്ട് നടക്കുന്നു എന്ന് കാവിലെ പാട്ടു മത്സരത്തിൽ ഇന്നേവരെജയിച്ചിട്ടില്ലാത്ത ചെവിയിൽ പൂടയുള്ള പ്രമാണിയോടും ഒരുത്തൻ മഹത്തായ മാലാഖയുടെ പേരിട്ടു കോമാളി കളിക്കുന്നു എന്ന് തടി ചുമക്കുന്ന ജുബ്ബാ മുതലാളിയോടും പറഞ്ഞു. ചെറിയ സങ്കർഷവസാനം എനിക്ക് ആരും വേണ്ടാ എന്റെ മാലാഖ മതിയെന്ന് മൈക്കിൾ ആശാൻ അങ്ങ് തീരുമാനിച്ചു. എല്ലാവരെയും പോലെ എല്ലാവരിലും ഇല്ലാതെ മതക്കാരൻ ആയി അന്ന് മുതൽ അയാൾ അറിയപ്പെട്ടു. നന്നായി വടിക്കാൻ അറിയുന്ന അയാളുടെ കഴിവിനെ എല്ലാ മണം പുരട്ടി നടന്ന പ്രമാണിമാർക്കും വേണമായിരുന്നായതിനാൽ അയാൾ അവിടെ തുടർന്നു. സ്കൂളിൽ കൂടെ വന്നിരുന്ന അനിയന് മറ്റാർക്കും ഇല്ലാത്ത എക്സ്ട്രാ ക്ലാസ്സ് ഉണ്ടായിരുന്നത് കൊണ്ട് അവൻ എനിക്ക് മുന്നേ സ്കൂളിൽ പോയി തുടങ്ങി. വല്ല പ്രേമ ക്ലാസ്സ് ആണെന്ന് ആണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ പിന്നെ ആണ് മനസിലായത് കാടമൊട്ട

© 2024 KambiStory.ml