ഡോക്ടർ മയങ്ങിയേക്കാമെന്നു വെച്ച് കസേരയിലേക്ക് ചാഞ്ഞു..
ഒന്നോ രണ്ടോ മിനുട്ടുകൾ കഴിഞ്ഞിട്ടുണ്ടാകും. മേശമോളിലുള്ള ഫോൺ തുടരെ വൈബ്രെറ്റ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് ഡോക്ടർ മയക്കത്തിൽ നിന്നുണർന്നത്. ശരത്തിന്റെ മെസേജുകളായിരുന്നു. സീക്രട്ട് ചാറ്റിൽ അവനയച്ച ഒരു ഡസനോളം ഫോട്ടോകൾ ബിന്ദുവിനെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു.
കസവ് സാരിയും ചുവന്ന ബ്ലൗസും നെറ്റിയിൽ ചന്ദനവും തലയിൽ മുല്ലപ്പൂവും ചൂടി ശ്രുതി ആ ഫോട്ടോകളിൽ ഒരു സൗന്ദര്യ റാണിയായി വിളങ്ങി നിൽപ്പുണ്ടായിരുന്നു. സ്ത്രീസഹജമായൊരു അസൂയ ഡോക്ടർക്ക് ആ ഇരുപത്തിരണ്ടുകാരിയോട് തോന്നി.
"പിറന്നാൾ കുട്ടി ശ്രുതിയും ചരക്ക് മമ്മി രശ്മിയും;)" എന്ന ക്യപാഷനോടെ അയച്ച മറ്റൊരു ഫോട്ടോ ശ്രുതിയും അമ്മയും ശരത്തും ഒരുമിച്ചുള്ള സെൽഫിയായിരുന്നു. ആ ഫോട്ടോയിൽ രശ്മിയും ശ്രുതിയെപോലെ കസവ് സാരി അണിഞ്ഞാണ് ഉണ്ടായിരുന്നത്.
ഇരുപത്തിരുണ്ട് കാരിയുടെ അമ്മയായ കോളേജ് പ്രൊഫസറർക്ക് ബിന്ദു മനസ്സിൽ കണ്ട രൂപമേ ആയിരുന്നില്ല…! ശ്രുതിയെക്കാൾ അല്പംകൂടി പൊക്കമുണ്ടെന്നതൊഴിച്ചാൽ ഒറ്റനോട്ടത്തിൽ രശ്മിയെ കണ്ടാൽ
ശ്രുതിയുടെ സഹോദരിയാണെന്നേ കരുതുകയുള്ളു.. പരമാവധി മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന നല്ല മുഖശ്രീയുള്ള ഒരു വീട്ടമ്മ..! ശ്രുതിയെപോലെ വട്ടമുഖം. ഫോട്ടോയിൽ തെളിഞ്ഞു കാണുന്ന നിരയൊത്ത തൂവെള്ള പല്ലുകളും ചന്ദന നിറവും അവരുടെ മുഖത്തിന് പറഞ്ഞറിയിക്കാൻ കഴിയാത്ത സാന്ദര്യം നൽകുന്നുണ്ടായിരുന്നു. ഭംഗിയായി ക്രോപ് ചെയ്തിരിക്കുന്ന പുരികവും ചുവന്ന ബ്ലൗസിന് മാച്ച് ചെയ്യുന്ന ആഭരണങ്ങളും അവരുടെ സൗന്ദര്യബോധം എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണെന്ന് പറയാം… നെറുകയിലെ സിന്ദൂരവും നെറ്റിയിലെ ചന്ദനപ്പൊട്ടും "ദാ ഒരു മാദക മലയാളി സുന്ദരി" എന്ന് വിളിച്ചോതുന്നുണ്ടായിരുന്നു…
"ബർത്ത്ഡേ സെലിബ്രിഷേൻ ആണല്ലേ..ശ്രുതിക്കുട്ടിക്ക് എൻ്റെയും ജന്മദിനാശംസകൾ… എന്നാൽ നടക്കട്ടെ. പിന്നെ കാണാം… ബൈ" ശരത് ബിസിയാണെന്ന് കരുതി ബിന്ദു മെസ്സേജ് അയച്ചു..
"പോവല്ലേ.. ഒരു മിനിട്ട്"
"എന്താ?"
ഡോക്ടർക്ക് മറുപടിയായി വന്നത് ക്യാപ്‌ഷനോട് കൂടിയ ഒരു ഫോട്ടോ ആയിരുന്നു. " ശ്രുതിക്കുട്ടി 23" എന്നെഴുതിയ കേക്കിനു പിന്നിൽ നിൽക്കുന്ന ശ്രുതി. അവളെ അരക്കെട്ടിലൂടെ കയ്യിട്ട് തന്നോട്