രമേശേട്ടന്റെയും വിവാഹം, തീർത്തും ഒരു അറേൻജ്‌ഡ് മാരേജ് ആയിരുന്നു… ചൊവ്വാദോഷമെന്ന മഹാദോഷത്തിന്റെ പേരിൽ, ഇരുപത്തിയൊന്നാം വയസ്സിൽ ഡിഗ്രി വിദ്യാഭ്യാസം പാതിയിൽ നിർത്തിക്കൊണ്ട് നടന്ന ആ വിവാഹം, യഥാർത്ഥത്തിൽ എന്റെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മേലെ പതിച്ച വലിയൊരു വെള്ളിടിയായിരുന്നു..
ചൊവ്വാദോഷത്തെക്കാളുപരി എന്റെ പേരെന്റ്സിനെ അലട്ടിയിരുന്നത് ഒരുപക്ഷേ, ഇരുപത്തിയൊന്നിലും, മുപ്പതിന്റെ മുഴുപ്പും കൊഴുപ്പും നിറഞ്ഞ എന്റെ ശരീരഘടനയായിരുന്നു എന്നുപറയാം.. രമേശേട്ടന് പക്ഷേ, അപ്പോൾ മുപ്പതായിരുന്നു പ്രായം…
വിവാഹത്തിനു മൂന്നാഴ്ച മുൻപ്, എൻഗേജ്‌മെന്റ് എന്ന പേരിൽ രമേശേട്ടന്റെ അച്ഛനും അമ്മയും വന്ന് ഒരു വളയും മാലയും ഇട്ടു പോയെങ്കിലും, ഞങ്ങൾ തമ്മിൽ ആദ്യമായി നേരിൽ കാണുന്നത് തന്നെ വിവാഹമണ്ഡപത്തിൽ വെച്ചായിരുന്നു.
"………….നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ചിത്രേ… പുള്ളി ആള് നല്ല സ്നേഹമുള്ളവനാണ്… പിന്നെ ഇഷ്ടം വരുമ്പോ ഇങ്ങനത്തെ വർത്തമാനമേ വായിൽ വരൂ എന്നുമാത്രം.. എന്നെ പുള്ളിക്കാരൻ നാക്കെടുത്താൽ മൈരേ, കുണ്ണേ, എന്നൊക്കെയേ വിളിക്കാറുള്ളു…
അതിപ്പോ ഇന്നു നീയും കേട്ടതല്ലേ… പിന്നെ… നിന്നെ കാണാൻ നല്ല സുന്ദരിയാണെന്ന് ഇടയ്ക്കിടക്ക് ഞങ്ങൾ ഒന്നിച്ചു കൂടുമ്പോ പറയുന്ന കേൾക്കാം..
സത്യത്തിൽ എൻഗേജ്‌മെന്റിന്റെ അന്നെടുത്ത നിന്റെ ഫോട്ടോസ് എല്ലാം ഇക്കേടെ കയ്യിലാ…"
രമേശേട്ടന്റെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ, ആയിഷ, അയാളെയും രമേശേട്ടനെയും പറ്റി പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് കൃത്യമാകുമെന്ന് എനിക്കുറപ്പായി…
ആദ്യരാത്രിമുതൽ രമേശേട്ടനിൽ നിന്ന് വാ തോരാതെ കേൾക്കാൻ തുടങ്ങിയതാണ് ഞാൻ, അയാളെക്കുറിച്ച്.. അൻവർ!!! അതാണ് അയാളുടെ പേര്… രമേശേട്ടന്റെ ഉറ്റ ചങ്ങാതി… വർഷങ്ങളായുള്ള റൂം മേറ്റ്..
ഊണും ഉറക്കവും പോലും ഞങ്ങളൊന്നിച്ചാണെന്ന് പറയുമ്പോഴെല്ലാം രമേശേട്ടന്റെ മുഖത്തുകാണുന്ന പ്രത്യേകതരം ഭാവം… പലപ്പോഴും ആ ഭാവം എന്നിലുണർത്തിയിരുന്നത് അസൂയയാണോ വെറുപ്പാണോ?? എനിക്കുതന്നെ നിശ്ചയമില്ലായിരുന്നു..
കിടപ്പറയിൽ പോലും, നിമിഷങ്ങൾക്കൊണ്ട് അവസാനിച്ചിരുന്ന, വലിയ അനുഭൂതിയൊന്നും തോന്നിയിരുന്നില്ലാത്ത ലൈംഗിക കേളികളേക്കാൾ, രമേശേട്ടന് എപ്പോഴും താൽപ്പര്യം അയാളെക്കുറിച്ചുള്ള കാര്യങ്ങൾ പൊടിപ്പും