ഞാൻ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ്. എന്റെ ഭാര്യ ഒരു വീട്ടമ്മയാണ്. ഞങ്ങൾ കല്ല്യാണം കഴിച്ചിട്ട് മൂന്നു വർഷമായി.ഒരു കുഞ്ഞുണ്ടായത് ആറ് മാസം മുൻപ് മാത്രമാണ്. അതിനിടയിൽ എന്റെ പെങ്ങളുടെ കല്യാണം വന്നു. എന്റെ ഉത്തരവാദിത്വമായിരുന്നു ആ കല്യാണം നടത്തി കൊടുക്കുക എന്നത്. അപ്പോഴാണ് കൂനിന്മേൽ കുരു എന്ന പോലെ എനിക്ക് സസ്പെൻഷൻ കിട്ടിയത്. ഏതോ ഫയൽ ആരോ അടിച്ചുമാറ്റിയതിനു എന്നെയാണ് മാപ്പുസാക്ഷിയാക്കിയത്, ഏതോ ജനകീയാസൂത്രണ പദ്ധതിയിൽ പെട്ട റോഡിന്റെ പണി സംബന്ധമായ ഫയൽ ആയിരുന്നു. ആ ഫയൽ എന്റെ കയ്യിൽ ആയിരുന്നുപോലും. അതോടെ എന്റെ ജീവിതം കട്ടപൊകയായി. പെങ്ങളുടെ കല്യാണത്തിനായി എന്റെ ഭാര്യയുടെ ആഭരണങ്ങൾ കുറെ വിറ്റു. എന്നാൽ കല്യാണത്തിന്റെ തലേനാൾ അവർ പറയുന്നു പോക്കറ്റ്മണിയായി അമ്പതിനായിരം രൂപ കൊടുത്താലേ കല്യാണം നടക്കൂ എന്ന്. പെങ്ങള പുര നിറഞ്ഞു നിൽക്കാൻ തുടങ്ങി കാലം കുറേയായി. കുറേ കഴിഞ്ഞാണ് ഈ കല്യാണം ഉറപ്പിച്ചത്. പക്ഷെ അമ്പതിനായിരം രൂപക്ക് എവിടെ പോകും? അങ്ങനെയാണ് ഞാൻ ഗ്രാമത്തിലെ ഷൈലോക്ക് ആയ യോഹന്നാൻ ചേട്ടനെ സമീപിച്ചത്.
യോഹന്നാൻ ചേട്ടൻ ആറടി പൊക്കവും
അറുപതു വയസ്സുമുള്ള ഒരു ക്രിസ്ത്യാനിയാണ്. ഞാൻ ചെന്ന് കാര്യം പറഞ്ഞപ്പോൾ അയാള് ചോദിച്ചു, ‘ഗോപിസാറെ സാർ ജോലിയിൽ എന്തോ കള്ളം കാണിച്ചു വെളീൽ ആണെന്നല്ലേ പറഞ്ഞത്.. അപ്പോൾ പണത്തിനു ഈടെന്താ കൊണ്ടുവന്നത്? ‘സ്വർണ്ണം ഒക്കെ പണയം വെച്ചിരിക്കുകയാണ്. എനിക്ക് വാക്കാൽ തരണം.. ഞാൻ ആറ് മാസത്തിനുള്ളിൽ തിരിച്ചടക്കാം’, ഞാൻ പറഞ്ഞു. ‘അത് പറ്റത്തില്ല ഗോപിസാറെ വീടിന്റെ ആധാരം ഇങ്ങു കൊണ്ട് വാ ഞാൻ ഒന്നും ചെയ്യത്തില്ല. പിന്നെ മനുഷ്യന്റെ കാര്യമാല്ലയോ, ഇന്ന് കാണുന്നവനെ നാളെ കാണുകയില്ല. കഷ്ടപ്പെട്ട് ഞാൻ ഉണ്ടാക്കിയ പണമാണ് ഈ ബ്ലേഡ് കൊടുക്കുന്നെ, അപ്പോൾ ചില വ്യവസ്ഥകൾ ഇല്ലാതെ പറ്റുകയില്ല. മാത്രമല്ല പതിനായിരം രൂപ വീതം അഞ്ചു ചെക്കും തരണം’. എന്തിനധികം പറയുന്നു. ഞാൻ എല്ലാം വഴങ്ങി. കല്ല്യാണം കഴിഞ്ഞു പെങ്ങൾ പടിയിറങ്ങിപ്പോയി.
പിന്നീറ്റ് ഞാനും ഭാര്യയും കുഞ്ഞും മാത്രമായി വീട്ടിൽ. സത്യം പറയാമല്ലോ പെങ്ങൾ കെട്ടിപൊയതിനു ശേഷമാണ് ഞാൻ ശരിക്കും എന്റെ ഭാര്യയെ കളിച്ചത് തന്നെ. മറ്റേത് ചെറിയ വീട്ടിൽ കെട്ടിക്കാത്ത ഒരുത്തി അപ്പുറത്തെ മുറിയിൽ നെടുവീർപ്പിട്ട് കിടക്കുമ്പോൾ